ബന്ധം
കലങ്ങി മറിഞ്ഞ വെള്ളത്തിലേയ്ക്ക് നോക്കി ആട് സ്വയം പറഞ്ഞു... സത്യത്തിൽ ജീവിതത്തിലിന്നോളമുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ അങ്ങെന്നെ രക്ഷിയ്ക്കുമെന്ന് കരുതിയതേയില്ല.. പശുക്കുട്ടിയുടെ ചിന്തയും വ്യാപരിച്ചു... ദെെവമേ.. ഞാൻ മരിച്ചാലും ഒരു കുടുംബത്തിന്റെ നെടുംതൂണായ അങ്ങേയ്ക്കൊന്നും പറ്റരുതേ ...